സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തല വെട്ടിയെടുത്ത ട്രംപിന്റെ കാർട്ടൂൺ വിവാദത്തിൽ
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തലവെട്ടി നിൽക്കുന്ന യുഎസ് പ്രസിഡന്റിന്റെ കാർട്ടൂൺ വിവാദത്തിൽ. ജർമ്മൻ മാസികയിൽ എഡൽ റോഡ്രിഗസാണ് വിവാദമായ കാർട്ടൂൺ വരച്ചത്.
അമേരിക്ക ഒന്നാമത് എന്ന കുറിപ്പോടെയാണ് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തലവെട്ടി ചോര ഒലിപ്പിച്ച കത്തിയുമായി നിൽക്കുന്ന ട്രംപിന്റെ കാർട്ടൂണാണ് പ്രസിദ്ധീകരിച്ചിരി ക്കുന്നത്. 1980 ൽ ക്യൂബൻ അഭയാർത്ഥിയായി യുഎസിലെത്തിയ വ്യക്തിയാണ് എഡൽ റോഡ്രഗസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here