“49 മണിക്കൂർ നീണ്ട സന്ദർശനത്തിൽ മോദി ഫലസ്തീനെ അവഗണിച്ചു”- ഇസ്രായേൽ പത്രം
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഫലസ്തീൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചത് ഇസ്രായേൽ പത്രം ഏറ്റുപിടിച്ചു. ദ്വിരാഷ്ട്ര പരിഹാര ഫോർമുല പരാമർശിക്കാതെ മോദി എന്നായിരുന്നു ജറൂസലം പോസ്റ്റ് മുഖപ്പേജിൽ നൽകിയ റിപ്പോർട്ട്. റിപ്പോർട്ടിെൻറ വിശദാംശം ഇങ്ങനെ: ഇന്ത്യ ഫലസ്തീനെ രാഷ്്ട്രമായി അംഗീകരിച്ചിട്ട് 30വർമായി. ഫലസ്തീെന അംഗീകരിച്ച ആദ്യ മുസ്ലിം ഇതര രാഷ്ട്രവും ഇന്ത്യയാണ്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സംയുക്തമായി നടത്തിയ പ്രസ്താവനയിൽ ഇസ്രായേൽ-ഫലസ്തീൻ നയതന്ത്ര ചർച്ചകളെക്കുറിച്ച് പരാമർശിക്കുകയല്ലാതെ ദ്വിരാഷ്ട്ര പരിഹാരേഫാർമുലയെ കുറിച്ച് ഒരക്ഷരംപോലും മിണ്ടിയില്ല. തെൻറ 49 മണിക്കൂർ നീണ്ട സന്ദർശനത്തിൽ മോദി ഫലസ്തീനെ അവഗണിച്ചു.
israel newspaper ediotrial about modi keeping mum on palestine issue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here